Pages

05 May 2012

മുല്ലപ്പെരിയാറിലുള്ള കേരള്ധിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു

മുല്ലപ്പെരിയാറിലുള്ള കേരള്ധിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു




ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിലൂടെ മുല്ലപ്പെരിയാറിലുള്ള കേരള്ധിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. ജലനിരപ്പ് ഉയര്ധ്‍ാനുള്ള 2006ലെ സുപ്രിം കോടതി വിധിയെ ചോദ്യം ചെയ്ത് കേരളം സമര്‍പ്പിച്ച റിവ്യു ഹരജി തള്ളിയതോടെ കേരള്ധിന്റെ മുല്ലപ്പെരിയാര്‍ പ്രതീക്ഷ അവസാനിച്ചതായിരുന്നു. എന്നാല്‍ കേരള നിയമസഭ പാസാക്കിയ അണക്കെട്ട് സുരക്ഷാ നിയമ്ധ ചോദ്യം ചെയ്ത തമിഴ്നാട് സമര്‍പ്പിച്ച ഹരജിയിലൂടെയാണ് കേസിന് വീണ്ടും ജീവന്‍ വെച്ചതും  സുപ്രിം കോടതി മുന്‍ ചീഫ് ജസ്റീസ് ചെയര്‍മാനായി ഇന്നതാധികാര സമിതിയെ നിയമിച്ചതും. എന്നാല്‍, മുല്ലപ്പെരിയാര്‍ താഴ്വരയിലെ ലക്ഷക്കണക്കിന് ജീവനുകളുടെ പ്രാര്‍ഥനക്കും കേരള്ധിന്റെ വാദ്ധിനും ഫലമില്ലാതെ പോയതോടെ മുല്ലപ്പെരിയാര്‍ തര്‍ക്ക്ധില്‍ കേരളം വീണ്ടും പരാജയപ്പെട്ടു.ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് തമിഴ്നാടിന് അനുകൂലമായിരിക്കുമെന്ന് നേര്ധ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം പ്രസ്താവിച്ചത് ഇപ്പോള്‍ ശരിവെച്ചിരിക്കുകയാണ്.
മൂല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 142അടിയാക്കി ഉയര്ധ്‍ാമെന്നുമുള്ള 2006 ഫെബ്രുവരി 27ലെ സുപ്രിം കോടതി വിധി ശരിവെക്കുന്നതാണ് ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട്. ഇരു സംസ്ഥാനങ്ങുടെയും പ്രതിനിധികളായി റിട്ട. സുപ്രിം കോടതി ജഡ്ജിമാര്‍ അംഗങ്ങളായിരുന്നുവെന്നതിനാല്‍ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിനെ മറികടന്ന് ഈ കേസില്‍ വിധിയുണ്ടാകില്ലെന്ന് പറയുന്നു.ഫല്ധില്‍ മുല്ലപ്പെരിയാര്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഭീഷണിയായി മാറുകയാണ്.
മുല്ലപ്പെരിയാര്‍ തര്‍ക്ക്ധിന് ശാശ്വതമായ പരിഹാരം കാണണമെന്ന നിര്‍ദ്ദശേ്ധാടെയാണ്  മുന്‍ സുപ്രിം കോടതി ചീഫ് ജസ്റീസ് എ. എസ്. ആനന്ദ് ചെയര്‍മാനായ സമിതിയെ സുപ്രിം കോടതി നിയോഗിച്ചത്.  സുപ്രിം കോടതിയില്‍ തോറ്റ കേസില്‍ നിന്നാണ് കേരളം അനുകൂല വിധി നേടിയത് എന്നതായിരുന്നു അന്ന് ഏറെ ശ്രദ്ധേയം.  അതിനാകട്ടെ, അന്ന്ധ ജലവിഭവ മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്റെ നേതൃത്വ്ധില്‍ മന്ത്രി തന്നെ താല്‍പര്യമെട്ധ്ു രൂപവല്‍ക്കരിച്ച മുല്ലപ്പെരിയാര്‍ സെല്ലിലെ ഉദ്യോഗസ്ഥര്‍ മാസങ്ങളോളം ന്യൂദല്‍ഹിയില്‍ തമ്പടിച്ച് പ്രവര്ധ്‍ിച്ചു. അന്ന്ധ പ്രതിപക്ഷ കക്ഷികളടക്കം ഈ പ്രവര്ധ്‍നങ്ങള്‍ക്ക് പിന്തുണ നല്‍കി. എന്നാല്‍, കേരള്ധിന്റെ വാദമുഖങ്ങള്‍ ഉന്നതാധികാര സമിതിക്ക് മുമ്പാകെ ഫലപ്രദമായി അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതായി നേര്ധ വിലയിര്ധുപ്പെട്ടിരുന്നു. ഇതിനും പുറമെ ഉന്നതാധികാര സമിതിക്ക് സാങ്കേതിക ഉപദേശം നല്‍കാന്‍ കേന്ദ്ര ജല കമീഷന്‍ മുന്‍ ചെയര്‍മാനടക്കം നിയമിക്കപ്പെട്ടതും ആശങ്കക്കക് കാരണമായിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെട്ധുാന്‍ നിര്‍ദ്ദേശിച്ചതും പിന്നിട് അണക്കെട്ട് സുരക്ഷിതമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയതും ജല കമീഷനായിരുന്നു. അവരുടെ റിപ്പോര്‍ട്ട് ശരയായിരുന്നുവെന്ന് സ്ഥാപിക്കാന്‍ അവര്‍ക്ക് ലഭിച്ച അവസരം പ്രയോജനപ്പെട്ധുുമെന്ന് കേരളം നേര്ധ ചൂണ്ടിക്കാട്ടിയിരുന്നു.
മുല്ലപ്പെരിയാര്‍ ജലനിരപ്പ ് ഉയര്‍ന്നതുമായി ബന്ധപ്പെട്ട് 1998 ല്‍ തുടങ്ങിയ കേസില്‍  2006ലാണ് വിധി വന്നത്. ഡാമില്‍ ചോര്‍ച്ച കണ്ടെതിനെ തുടര്‍ന്ന് 155 അടിയില്‍ നിന്ന് പലപ്പോഴായി 136 അടിയാക്കി കുറച്ച ജലനിരപ്പ് 142 അടിയാക്കി ഉയര്ധ്‍ാന്‍ തമിഴ്നാടിനെ അനുവദിക്കുന്നതായിരുന്നു വിധി. ഇതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയാക്കി കേരളം കൊണ്ട് വന്ന നിയമ്ധിന് എതിരെ തമിഴ്നാട് നല്‍കിയ ഹരജിയിലാണ് ഉന്നതാധികാര സമിതി രൂപവല്‍ക്കരിക്കാനുള്ള  വിധി. കേരള നിയമസഭ പാസാക്കിയ നിയമം ഭരണഘടന വിരുദ്ധവും സുപ്രിം കോടതിയുടെ 2006 ലെ വിധിയെ മറികടക്കാനുള്ളതാണെന്നും ആരോപിച്ചാണ് 2006 മാര്‍ച്ച് 31ന് സുപ്രിം കോടതിയില്‍ തമിഴ്നാട്  ഹരജി നല്‍കിയത്. ജലനിരപ്പ് ഉയര്ധ്‍ാനുള്ള സുപ്രിം കോടതി വിധിക്കെതിരെ ഏപ്രില്‍ 15ന് കേരളം റിവ്യു പെറ്റിഷന്‍ നല്‍കിയെങ്കിലും അത് തള്ളിയിരുന്നു. ഇതോടെ തമിഴ്നാടിന്റെ കേസില്‍ തെളിവുകള്‍ ഹാജരാക്കാനും വിധി കേരള്ധിന് അനുകൂലമാക്കാനും കഴിയുമോയെന്ന ശ്രമമാണ് കേരളം നട്ധിയത്.
2005 നവംബറില്‍ കേസില്‍ വാദം പൂര്ധ്‍ിയാക്കിയെങ്കിലും 2006 ഫെബ്രുവരി 27^നാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. ജലനിരപ്പ് 142 അടിയായി ഉയര്ധ്‍ാനും ബേബി ഡാമും എര്ധ്‍ന്‍ ഡാമും ബലപ്പെട്ധുുന്നതിന് അനുമതി നല്‍കാന്‍ കേരള്ധാട് നിര്‍ദേശിക്കുന്നതുമായിരുന്നു വിധി.
സുപ്രീം കോടതി വിധിയുടെ പശ്ച്ധാല്ധില്‍  2006 മാര്‍ച്ച് 14, 15 തിയതികളില്‍ കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്ന് 2003^ലെ കേരള ഇറിഗേഷന്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ട് ഭേദഗതി ചെയ്യുകയും  ഡാം സുരക്ഷാ അതോറിറ്റിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുകയും ചെയ്തു. കേരള്ധിനക്ധ മുഴുവന്‍ ഡാമുകളുടേയും പട്ടികയില്‍ ഉള്‍പ്പെട്ധുി, ഓരോ ഡാമിന്റേയും പരമാവധി ജലനിരപ്പും നിശ്ചയിച്ചു. മുല്ലപ്പെരിയാര്‍ ഡാമിന്റെ പരമാവധി ജലനിരപ്പ് 136 അടിയായി നിജപ്പെട്ധുി. ഇതിനെ ചോദ്യം ചെയ്താമ്  തമിഴ്നാട് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചതും കേസ് തുറന്ന് കിട്ടിയതും.
സ്വതന്ത്യ്ധ്രിന് മുമ്പ് ഉയര്‍ന്ന തര്‍ക്ക്ധില്‍ മാത്രമാണ് തിരുവിതാംകൂറിന് അനുകൂലമായി വിധി വന്നിട്ടുള്ളത്. കരാറിന് വിരുദ്ധമായി ജലസേചന്ധിന്നല്‍കിയ ജലം ഉപയോഗിച്ച് വൈദ്യുതഇ ഉല്‍പാദിപ്പിച്ചതിനെയാണ് അന്ന് ചോദ്യം ചെയ്ത്. കരാര്‍ പ്രകാരം അമ്പയാറായി നിയോഗിക്കപ്പെട്ട കല്‍ക്ക്ധാ ഹൈക്കോടതി ജഡ്ജിയായിരുന്ന സര്‍ നളിനി രഞ്ജന്‍ ചാറ്റര്‍ജി 1941 മെയ് 21^ന്  പുറപ്പെടുവിച്ച വിധിയില്‍  പെരിയാര്‍ പാട്ട കരാര്‍ അനുസരിച്ച് ജലസേചന്ധിന് നല്‍കിയ ജലം മറ്റൊരു ആവശ്യ്ധിന് ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചു.  അമ്പയര്‍ മുമ്പാകെ തിരുവിതാംകൂറിന് വേണ്ടി വാദിച്ചത് സര്‍ സി.പി. രാമസ്വാമി അയ്യരാണ്. ജലസേചന്ധിന് വേണ്ടി നല്‍കിയ വെള്ളം കുടിക്കാന്‍ പോലും അവകാശമില്ലെന്ന്, വൈദ്യുത ഉല്‍പ്പാദന്ധ എതിര്ധ്‍ സര്‍ സി.പി വാദിച്ചു.

No comments:

Post a Comment