Pages

05 May 2012

മുല്ലപ്പെരിയാര്‍; രാഷ്ട്രിയ സമവായമെന്നത് അടഞ്ഞ അദ്ധ്യായം






 മുല്ലപ്പെരിയാര്‍ പ്രശ്ന പരിഹാര്ധിന് രാഷ്ട്രിയ സമവായം വേണമെന്ന കേരള്ധിന്റെ ആവശ്യം പ്രയോഗികമാകില്ലെന്ന് മുന്‍അനുഭവങ്ങള്‍ തെളിയിക്കുന്നു. മുല്ലപ്പെരിയാര്‍ കേസ് സുപ്രിം കോടി പരിഗണിച്ചപ്പോഴാണ് രാഷ്ട്രിയ സമവായം വേണമെന്ന അഭിപ്രായം കേരളം രേഖപ്പെട്ധുിയത്.
മുല്ലപ്പെരിയാര്‍ പ്രശ്ന്ധില്‍ കേന്ദ്ര ഇടപ്പെടല്‍ ഒരിക്കലും തമിഴ്നാട് ഗൌരവമായി കണ്ടിരുന്നില്ല. ഏറ്റവും ഒടുവില്‍ കഴിഞ്ഞ വര്‍ഷം ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളെയും കേന്ദ്രം ചര്‍ച്ചക്ക് ക്ഷണിച്ചുവെങ്കിലും തമിഴ്നാട് ബഹിഷ്കരിക്കുകയായിരുന്നു. മുല്ലപ്പെരിയാര്‍ തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ പലതവണ ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരെ കേന്ദ്രം ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ധാരണയില്‍ എ്ധാന്‍ കഴിഞ്ഞിട്ടുമില്ല.2000 ഏപ്രില്‍ നാലിന് തിരുവനന്തപുര്ധായിരുന്നു ആദ്യ യോഗം.ജലനിരപ്പ് ഉയര്ധ്‍ണമെന്ന തമിഴ്നാട് ആവശ്യ്ധിലായിരുന്നു യോഗം. തുടര്‍ന്ന് സുപ്രിം കോടതി നിര്‍ദേശ പ്രകാരം 2000 എപ്രില്‍ 28ന് വീണ്ടും മുഖ്യമന്ത്രിമാരുടെ യോഗം കേന്ദ്ര ജല വിഭവ മന്ത്രി വിളിച്ചു. മെയ് 19ന് ഇരു സംസ്ഥാനങ്ങളിലെ ജലവിഭവ മന്ത്രിമാരുടെ യോഗ്ധിലും ധാരണയില്‍ എ്ധിയില്ല.
തമിഴ്നാടിന് വെള്ളം കേരള്ധിന് സുരക്ഷ എന്ന കേരള്ധിന്റെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ 2006 നവംബര്‍ 29ന് മുഖ്യമന്ത്രിമാരുടെ യോഗം കേന്ദ്രം വിളിച്ചുവെങ്കിലും പുതിയ അണക്കെട്ട് എന്ന ആശയ്ധാട് തമിഴ്നാട് യോജിച്ചില്ല.2006 ഡിസംബര്‍ 18ന് ചേര്‍ന്ന ജലവിഭവ മന്ത്രിമാരുടെ യോഗ്ധിലും പുതിയ അണക്കെട്ടിനെ സംബന്ധിച്ച് തീരുമാനമെടുക്കാനായില്ല. ഇതേ തുടര്‍ന്നാണ് കേന്ദ്രം ചര്‍ച്ചകളില്‍ നിന്ന് പിന്‍വാങ്ങിയത്.കോടതി തീരുമാനിക്കട്ടെയെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് ഇപ്പോഴ്ധ 136 അടിയില്‍ നിന്ന് 152 അടിയായി ഉയര്ധ്‍ാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന തമിഴ്നാടിന് മുന്നില്‍ സമവായ്ധിന് പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടുന്നു^പ്രത്യേകിച്ച് ജയലളിത മുഖ്യമന്ത്രിയായിരിക്കെ. സമവായ ചര്‍ച്ചക്ക് പോയാല്‍ തമിഴ്നാടിന്റെ രാഷ്ട്രിയ സ്വാധീനവും കേരള്ധിന് എതിരാകുമെന്ന് പറയുന്നു.

No comments:

Post a Comment