Pages

09 May 2012

മുല്ലപ്പെരിയാര്‍; വിയോജന കുറിപ്പ്




 സുപ്രിം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയിലെ കേരള പ്രതിനിധിയുടെ വിയോജന കുറിപ്പ് മുല്ലപ്പെരിയാര്‍ കേസില്‍ കേരള്ധിന് തിരിച്ചടിയാകും. മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഇപ്പോഴ്ധ 136 അടിയില്‍ നിന്ന് ഉയര്ധ്‍ുന്നതിന് എതിരെ നിര്ധുന്ന കാരണങ്ങളാണ് തിരിച്ചടിയാകുന്നത്.
1886ല്‍ കരാര്‍ ഒപ്പിടുമ്പോള്‍ തിരുവിതാംകൂറിന് ജല്ധിന് ആവശ്യമുണ്ടായിരുന്നില്ലെന്നും എന്നാല്‍, 1970 ല്‍ ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചതോടെ വലിയ അളവില്‍ ജലം വേണ്ടി വരുന്നുവെന്നുമാണ് വിയോജന കുറിപ്പില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് അതവരിപ്പിക്കുന്ന കണക്കുകളാണ് തമിഴ്നാടിന് ഗുണകരമായേക്കാവുന്നത്.
ഇടുക്കി അണക്കെട്ടിന്റ സംഭരണശേഷി 75 ടി.എം.സിയാണെന്നും 54 ടി.എം.സിയുടെ മുകളില്‍ ഇന്ന് വരെ വെള്ളം സംഭരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് വിയോജനകുറിപ്പില്‍ രേഖപ്പെട്ധുിയിട്ടുള്ളത്. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയില്‍ നിന്നുയര്ധ്‍ിയാല്‍ ഇടുക്കിയില്‍ 54ടി.എം.സിയില്‍ കൂടുതല്‍ വെള്ളമ്ധിെല്ലെന്നാണ് രേഖപ്പെട്ധുിയിട്ടുള്ളത്.
ഇടുക്കിയുടെ സംഭരണശേഷി 70.5 ടി.എം.സിയാണെന്നിരിക്കെയാണ് ഈ തെറ്റായ കണക്ക്. കെ.എസ്.ഇ.ബിയുടെ കണക്കുകള്‍ പ്രകാരം 1976ല്‍ ഇടുക്കി കമ്മീഷന്‍ ചെയ്തതിന്ശേഷം 21തവണ 54 ടി.എം.സിയില്‍ കൂടുതല്‍ വെള്ളം സംഭരിച്ചിട്ടുണ്ട്. 1982 നവംബര്‍ 13നും 1992 നവംബര്‍ 18നും ഇടുക്കിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. 2007,2005,1998,1994 വര്‍ഷങ്ങളില്‍ ജലനിരപ്പ് 95ശതമാന്ധില്ധിെ.
ഇതിനും പുറമെ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉള്‍പ്പെടുന്ന പ്രദേശമാണ് ഇടുക്കിയുടെ വൃഷ്ടി പ്രദേശമെന്നും കുറിപ്പില്‍ പറയുന്നു. യഥാര്‍ഥ്ധില്‍ മുല്ലപ്പെരിയാറില്‍ നിന്നുള്ള 95 ശതമാനം വെള്ളവും തമിഴ്നാടിലേക്ക് തിരിച്ച് വിടുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 136 അടി കവിയുമ്പോള്‍ മാത്രമാണ്  ഇടുക്കിയിലേക്ക് വെള്ളം കവിഞ്ഞൊഴുകുന്നത്.  കെ.എസ്.ഇ.ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം 1979നും 2010നും ഇടയില്‍ ഏതാണ്ട് 35 ടി.എം.സി വെള്ളം മാത്രമാണ് മുല്ലപ്പെരിയാറില്‍ നിന്ന് ഇടുക്കിയില്ധിെയത്.
ഇടുക്കി അണക്കെട്ടില്‍ ആവശ്യ്ധിന് വെള്ളം കിട്ട്ധാതിനാല്‍ പൂര്‍ണതോതില്‍ വൈദ്യൂതി ഉല്‍പാദിപ്പിക്കാന്‍ കഴിയ്ധാത് മൂലമാണ് മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്ധ്‍ാന്‍ അനുവദിക്ക്ധാതെന്ന തമിഴ്നാട് ആരോപണ്ധിനിടെയാണ്, കേരള പ്രതിനിധിയും ഇതേകാര്യം പറയുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ അവിടെ നിന്നുള്ള വെള്ളമത്രയും താങ്ങാനുള്ള ശേഷി ഇടുക്കി അണക്കെട്ടിനില്ലെന്ന കേരള്ധിന്റെ വാദ്ധിനും ഇടുക്കിയില്‍ ഒരിക്കലും 54 ടി.എം.സില്‍ കൂടുതല്‍ വെള്ളമ്ധിെയിട്ടില്ലെന്ന കണ്ട്ധെല്‍ തിരിച്ചടിയാകും. വിയോജന കുറിപ്പ് തയ്യാറാക്കാന്‍ വിവരങ്ങള്‍ നല്‍കിയവരാണ് ഇക്കാര്യ്ധില്‍ പ്രതിക്കൂട്ടിലാകുന്നത്. ഇതിന് സമാനമായ വാദമാണ് ഹൈകോടതിയില്‍ നേര്ധ അഡ്വക്കേറ്റ് ജനറല്‍ നട്ധിയത്. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ അവിടെ നിന്നുള്ള വെള്ളം ഉള്‍ക്കൊള്ളാന്‍ ഇടുക്കി അണക്കെട്ടിന് ശേഷിയുണ്ടെന്ന വാദം ഏറെ വിവാദം ഉയര്ധ്‍ിയിരുന്നു.

No comments:

Post a Comment