Pages

09 May 2012

മുല്ലപ്പെരിയാര്‍; വിയോജന കുറിപ്പ്




 സുപ്രിം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയിലെ കേരള പ്രതിനിധിയുടെ വിയോജന കുറിപ്പ് മുല്ലപ്പെരിയാര്‍ കേസില്‍ കേരള്ധിന് തിരിച്ചടിയാകും. മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഇപ്പോഴ്ധ 136 അടിയില്‍ നിന്ന് ഉയര്ധ്‍ുന്നതിന് എതിരെ നിര്ധുന്ന കാരണങ്ങളാണ് തിരിച്ചടിയാകുന്നത്.
1886ല്‍ കരാര്‍ ഒപ്പിടുമ്പോള്‍ തിരുവിതാംകൂറിന് ജല്ധിന് ആവശ്യമുണ്ടായിരുന്നില്ലെന്നും എന്നാല്‍, 1970 ല്‍ ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചതോടെ വലിയ അളവില്‍ ജലം വേണ്ടി വരുന്നുവെന്നുമാണ് വിയോജന കുറിപ്പില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് അതവരിപ്പിക്കുന്ന കണക്കുകളാണ് തമിഴ്നാടിന് ഗുണകരമായേക്കാവുന്നത്.
ഇടുക്കി അണക്കെട്ടിന്റ സംഭരണശേഷി 75 ടി.എം.സിയാണെന്നും 54 ടി.എം.സിയുടെ മുകളില്‍ ഇന്ന് വരെ വെള്ളം സംഭരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് വിയോജനകുറിപ്പില്‍ രേഖപ്പെട്ധുിയിട്ടുള്ളത്. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയില്‍ നിന്നുയര്ധ്‍ിയാല്‍ ഇടുക്കിയില്‍ 54ടി.എം.സിയില്‍ കൂടുതല്‍ വെള്ളമ്ധിെല്ലെന്നാണ് രേഖപ്പെട്ധുിയിട്ടുള്ളത്.
ഇടുക്കിയുടെ സംഭരണശേഷി 70.5 ടി.എം.സിയാണെന്നിരിക്കെയാണ് ഈ തെറ്റായ കണക്ക്. കെ.എസ്.ഇ.ബിയുടെ കണക്കുകള്‍ പ്രകാരം 1976ല്‍ ഇടുക്കി കമ്മീഷന്‍ ചെയ്തതിന്ശേഷം 21തവണ 54 ടി.എം.സിയില്‍ കൂടുതല്‍ വെള്ളം സംഭരിച്ചിട്ടുണ്ട്. 1982 നവംബര്‍ 13നും 1992 നവംബര്‍ 18നും ഇടുക്കിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. 2007,2005,1998,1994 വര്‍ഷങ്ങളില്‍ ജലനിരപ്പ് 95ശതമാന്ധില്ധിെ.
ഇതിനും പുറമെ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉള്‍പ്പെടുന്ന പ്രദേശമാണ് ഇടുക്കിയുടെ വൃഷ്ടി പ്രദേശമെന്നും കുറിപ്പില്‍ പറയുന്നു. യഥാര്‍ഥ്ധില്‍ മുല്ലപ്പെരിയാറില്‍ നിന്നുള്ള 95 ശതമാനം വെള്ളവും തമിഴ്നാടിലേക്ക് തിരിച്ച് വിടുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 136 അടി കവിയുമ്പോള്‍ മാത്രമാണ്  ഇടുക്കിയിലേക്ക് വെള്ളം കവിഞ്ഞൊഴുകുന്നത്.  കെ.എസ്.ഇ.ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം 1979നും 2010നും ഇടയില്‍ ഏതാണ്ട് 35 ടി.എം.സി വെള്ളം മാത്രമാണ് മുല്ലപ്പെരിയാറില്‍ നിന്ന് ഇടുക്കിയില്ധിെയത്.
ഇടുക്കി അണക്കെട്ടില്‍ ആവശ്യ്ധിന് വെള്ളം കിട്ട്ധാതിനാല്‍ പൂര്‍ണതോതില്‍ വൈദ്യൂതി ഉല്‍പാദിപ്പിക്കാന്‍ കഴിയ്ധാത് മൂലമാണ് മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്ധ്‍ാന്‍ അനുവദിക്ക്ധാതെന്ന തമിഴ്നാട് ആരോപണ്ധിനിടെയാണ്, കേരള പ്രതിനിധിയും ഇതേകാര്യം പറയുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ അവിടെ നിന്നുള്ള വെള്ളമത്രയും താങ്ങാനുള്ള ശേഷി ഇടുക്കി അണക്കെട്ടിനില്ലെന്ന കേരള്ധിന്റെ വാദ്ധിനും ഇടുക്കിയില്‍ ഒരിക്കലും 54 ടി.എം.സില്‍ കൂടുതല്‍ വെള്ളമ്ധിെയിട്ടില്ലെന്ന കണ്ട്ധെല്‍ തിരിച്ചടിയാകും. വിയോജന കുറിപ്പ് തയ്യാറാക്കാന്‍ വിവരങ്ങള്‍ നല്‍കിയവരാണ് ഇക്കാര്യ്ധില്‍ പ്രതിക്കൂട്ടിലാകുന്നത്. ഇതിന് സമാനമായ വാദമാണ് ഹൈകോടതിയില്‍ നേര്ധ അഡ്വക്കേറ്റ് ജനറല്‍ നട്ധിയത്. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ അവിടെ നിന്നുള്ള വെള്ളം ഉള്‍ക്കൊള്ളാന്‍ ഇടുക്കി അണക്കെട്ടിന് ശേഷിയുണ്ടെന്ന വാദം ഏറെ വിവാദം ഉയര്ധ്‍ിയിരുന്നു.

05 May 2012

മുല്ലപ്പെരിയാര്‍; രാഷ്ട്രിയ സമവായമെന്നത് അടഞ്ഞ അദ്ധ്യായം






 മുല്ലപ്പെരിയാര്‍ പ്രശ്ന പരിഹാര്ധിന് രാഷ്ട്രിയ സമവായം വേണമെന്ന കേരള്ധിന്റെ ആവശ്യം പ്രയോഗികമാകില്ലെന്ന് മുന്‍അനുഭവങ്ങള്‍ തെളിയിക്കുന്നു. മുല്ലപ്പെരിയാര്‍ കേസ് സുപ്രിം കോടി പരിഗണിച്ചപ്പോഴാണ് രാഷ്ട്രിയ സമവായം വേണമെന്ന അഭിപ്രായം കേരളം രേഖപ്പെട്ധുിയത്.
മുല്ലപ്പെരിയാര്‍ പ്രശ്ന്ധില്‍ കേന്ദ്ര ഇടപ്പെടല്‍ ഒരിക്കലും തമിഴ്നാട് ഗൌരവമായി കണ്ടിരുന്നില്ല. ഏറ്റവും ഒടുവില്‍ കഴിഞ്ഞ വര്‍ഷം ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളെയും കേന്ദ്രം ചര്‍ച്ചക്ക് ക്ഷണിച്ചുവെങ്കിലും തമിഴ്നാട് ബഹിഷ്കരിക്കുകയായിരുന്നു. മുല്ലപ്പെരിയാര്‍ തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ പലതവണ ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരെ കേന്ദ്രം ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ധാരണയില്‍ എ്ധാന്‍ കഴിഞ്ഞിട്ടുമില്ല.2000 ഏപ്രില്‍ നാലിന് തിരുവനന്തപുര്ധായിരുന്നു ആദ്യ യോഗം.ജലനിരപ്പ് ഉയര്ധ്‍ണമെന്ന തമിഴ്നാട് ആവശ്യ്ധിലായിരുന്നു യോഗം. തുടര്‍ന്ന് സുപ്രിം കോടതി നിര്‍ദേശ പ്രകാരം 2000 എപ്രില്‍ 28ന് വീണ്ടും മുഖ്യമന്ത്രിമാരുടെ യോഗം കേന്ദ്ര ജല വിഭവ മന്ത്രി വിളിച്ചു. മെയ് 19ന് ഇരു സംസ്ഥാനങ്ങളിലെ ജലവിഭവ മന്ത്രിമാരുടെ യോഗ്ധിലും ധാരണയില്‍ എ്ധിയില്ല.
തമിഴ്നാടിന് വെള്ളം കേരള്ധിന് സുരക്ഷ എന്ന കേരള്ധിന്റെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ 2006 നവംബര്‍ 29ന് മുഖ്യമന്ത്രിമാരുടെ യോഗം കേന്ദ്രം വിളിച്ചുവെങ്കിലും പുതിയ അണക്കെട്ട് എന്ന ആശയ്ധാട് തമിഴ്നാട് യോജിച്ചില്ല.2006 ഡിസംബര്‍ 18ന് ചേര്‍ന്ന ജലവിഭവ മന്ത്രിമാരുടെ യോഗ്ധിലും പുതിയ അണക്കെട്ടിനെ സംബന്ധിച്ച് തീരുമാനമെടുക്കാനായില്ല. ഇതേ തുടര്‍ന്നാണ് കേന്ദ്രം ചര്‍ച്ചകളില്‍ നിന്ന് പിന്‍വാങ്ങിയത്.കോടതി തീരുമാനിക്കട്ടെയെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് ഇപ്പോഴ്ധ 136 അടിയില്‍ നിന്ന് 152 അടിയായി ഉയര്ധ്‍ാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന തമിഴ്നാടിന് മുന്നില്‍ സമവായ്ധിന് പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടുന്നു^പ്രത്യേകിച്ച് ജയലളിത മുഖ്യമന്ത്രിയായിരിക്കെ. സമവായ ചര്‍ച്ചക്ക് പോയാല്‍ തമിഴ്നാടിന്റെ രാഷ്ട്രിയ സ്വാധീനവും കേരള്ധിന് എതിരാകുമെന്ന് പറയുന്നു.

മുല്ലപ്പെരിയാറിലുള്ള കേരള്ധിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു

മുല്ലപ്പെരിയാറിലുള്ള കേരള്ധിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു




ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിലൂടെ മുല്ലപ്പെരിയാറിലുള്ള കേരള്ധിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. ജലനിരപ്പ് ഉയര്ധ്‍ാനുള്ള 2006ലെ സുപ്രിം കോടതി വിധിയെ ചോദ്യം ചെയ്ത് കേരളം സമര്‍പ്പിച്ച റിവ്യു ഹരജി തള്ളിയതോടെ കേരള്ധിന്റെ മുല്ലപ്പെരിയാര്‍ പ്രതീക്ഷ അവസാനിച്ചതായിരുന്നു. എന്നാല്‍ കേരള നിയമസഭ പാസാക്കിയ അണക്കെട്ട് സുരക്ഷാ നിയമ്ധ ചോദ്യം ചെയ്ത തമിഴ്നാട് സമര്‍പ്പിച്ച ഹരജിയിലൂടെയാണ് കേസിന് വീണ്ടും ജീവന്‍ വെച്ചതും  സുപ്രിം കോടതി മുന്‍ ചീഫ് ജസ്റീസ് ചെയര്‍മാനായി ഇന്നതാധികാര സമിതിയെ നിയമിച്ചതും. എന്നാല്‍, മുല്ലപ്പെരിയാര്‍ താഴ്വരയിലെ ലക്ഷക്കണക്കിന് ജീവനുകളുടെ പ്രാര്‍ഥനക്കും കേരള്ധിന്റെ വാദ്ധിനും ഫലമില്ലാതെ പോയതോടെ മുല്ലപ്പെരിയാര്‍ തര്‍ക്ക്ധില്‍ കേരളം വീണ്ടും പരാജയപ്പെട്ടു.ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് തമിഴ്നാടിന് അനുകൂലമായിരിക്കുമെന്ന് നേര്ധ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം പ്രസ്താവിച്ചത് ഇപ്പോള്‍ ശരിവെച്ചിരിക്കുകയാണ്.
മൂല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 142അടിയാക്കി ഉയര്ധ്‍ാമെന്നുമുള്ള 2006 ഫെബ്രുവരി 27ലെ സുപ്രിം കോടതി വിധി ശരിവെക്കുന്നതാണ് ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട്. ഇരു സംസ്ഥാനങ്ങുടെയും പ്രതിനിധികളായി റിട്ട. സുപ്രിം കോടതി ജഡ്ജിമാര്‍ അംഗങ്ങളായിരുന്നുവെന്നതിനാല്‍ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിനെ മറികടന്ന് ഈ കേസില്‍ വിധിയുണ്ടാകില്ലെന്ന് പറയുന്നു.ഫല്ധില്‍ മുല്ലപ്പെരിയാര്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഭീഷണിയായി മാറുകയാണ്.
മുല്ലപ്പെരിയാര്‍ തര്‍ക്ക്ധിന് ശാശ്വതമായ പരിഹാരം കാണണമെന്ന നിര്‍ദ്ദശേ്ധാടെയാണ്  മുന്‍ സുപ്രിം കോടതി ചീഫ് ജസ്റീസ് എ. എസ്. ആനന്ദ് ചെയര്‍മാനായ സമിതിയെ സുപ്രിം കോടതി നിയോഗിച്ചത്.  സുപ്രിം കോടതിയില്‍ തോറ്റ കേസില്‍ നിന്നാണ് കേരളം അനുകൂല വിധി നേടിയത് എന്നതായിരുന്നു അന്ന് ഏറെ ശ്രദ്ധേയം.  അതിനാകട്ടെ, അന്ന്ധ ജലവിഭവ മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്റെ നേതൃത്വ്ധില്‍ മന്ത്രി തന്നെ താല്‍പര്യമെട്ധ്ു രൂപവല്‍ക്കരിച്ച മുല്ലപ്പെരിയാര്‍ സെല്ലിലെ ഉദ്യോഗസ്ഥര്‍ മാസങ്ങളോളം ന്യൂദല്‍ഹിയില്‍ തമ്പടിച്ച് പ്രവര്ധ്‍ിച്ചു. അന്ന്ധ പ്രതിപക്ഷ കക്ഷികളടക്കം ഈ പ്രവര്ധ്‍നങ്ങള്‍ക്ക് പിന്തുണ നല്‍കി. എന്നാല്‍, കേരള്ധിന്റെ വാദമുഖങ്ങള്‍ ഉന്നതാധികാര സമിതിക്ക് മുമ്പാകെ ഫലപ്രദമായി അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതായി നേര്ധ വിലയിര്ധുപ്പെട്ടിരുന്നു. ഇതിനും പുറമെ ഉന്നതാധികാര സമിതിക്ക് സാങ്കേതിക ഉപദേശം നല്‍കാന്‍ കേന്ദ്ര ജല കമീഷന്‍ മുന്‍ ചെയര്‍മാനടക്കം നിയമിക്കപ്പെട്ടതും ആശങ്കക്കക് കാരണമായിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെട്ധുാന്‍ നിര്‍ദ്ദേശിച്ചതും പിന്നിട് അണക്കെട്ട് സുരക്ഷിതമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയതും ജല കമീഷനായിരുന്നു. അവരുടെ റിപ്പോര്‍ട്ട് ശരയായിരുന്നുവെന്ന് സ്ഥാപിക്കാന്‍ അവര്‍ക്ക് ലഭിച്ച അവസരം പ്രയോജനപ്പെട്ധുുമെന്ന് കേരളം നേര്ധ ചൂണ്ടിക്കാട്ടിയിരുന്നു.
മുല്ലപ്പെരിയാര്‍ ജലനിരപ്പ ് ഉയര്‍ന്നതുമായി ബന്ധപ്പെട്ട് 1998 ല്‍ തുടങ്ങിയ കേസില്‍  2006ലാണ് വിധി വന്നത്. ഡാമില്‍ ചോര്‍ച്ച കണ്ടെതിനെ തുടര്‍ന്ന് 155 അടിയില്‍ നിന്ന് പലപ്പോഴായി 136 അടിയാക്കി കുറച്ച ജലനിരപ്പ് 142 അടിയാക്കി ഉയര്ധ്‍ാന്‍ തമിഴ്നാടിനെ അനുവദിക്കുന്നതായിരുന്നു വിധി. ഇതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയാക്കി കേരളം കൊണ്ട് വന്ന നിയമ്ധിന് എതിരെ തമിഴ്നാട് നല്‍കിയ ഹരജിയിലാണ് ഉന്നതാധികാര സമിതി രൂപവല്‍ക്കരിക്കാനുള്ള  വിധി. കേരള നിയമസഭ പാസാക്കിയ നിയമം ഭരണഘടന വിരുദ്ധവും സുപ്രിം കോടതിയുടെ 2006 ലെ വിധിയെ മറികടക്കാനുള്ളതാണെന്നും ആരോപിച്ചാണ് 2006 മാര്‍ച്ച് 31ന് സുപ്രിം കോടതിയില്‍ തമിഴ്നാട്  ഹരജി നല്‍കിയത്. ജലനിരപ്പ് ഉയര്ധ്‍ാനുള്ള സുപ്രിം കോടതി വിധിക്കെതിരെ ഏപ്രില്‍ 15ന് കേരളം റിവ്യു പെറ്റിഷന്‍ നല്‍കിയെങ്കിലും അത് തള്ളിയിരുന്നു. ഇതോടെ തമിഴ്നാടിന്റെ കേസില്‍ തെളിവുകള്‍ ഹാജരാക്കാനും വിധി കേരള്ധിന് അനുകൂലമാക്കാനും കഴിയുമോയെന്ന ശ്രമമാണ് കേരളം നട്ധിയത്.
2005 നവംബറില്‍ കേസില്‍ വാദം പൂര്ധ്‍ിയാക്കിയെങ്കിലും 2006 ഫെബ്രുവരി 27^നാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. ജലനിരപ്പ് 142 അടിയായി ഉയര്ധ്‍ാനും ബേബി ഡാമും എര്ധ്‍ന്‍ ഡാമും ബലപ്പെട്ധുുന്നതിന് അനുമതി നല്‍കാന്‍ കേരള്ധാട് നിര്‍ദേശിക്കുന്നതുമായിരുന്നു വിധി.
സുപ്രീം കോടതി വിധിയുടെ പശ്ച്ധാല്ധില്‍  2006 മാര്‍ച്ച് 14, 15 തിയതികളില്‍ കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്ന് 2003^ലെ കേരള ഇറിഗേഷന്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ട് ഭേദഗതി ചെയ്യുകയും  ഡാം സുരക്ഷാ അതോറിറ്റിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുകയും ചെയ്തു. കേരള്ധിനക്ധ മുഴുവന്‍ ഡാമുകളുടേയും പട്ടികയില്‍ ഉള്‍പ്പെട്ധുി, ഓരോ ഡാമിന്റേയും പരമാവധി ജലനിരപ്പും നിശ്ചയിച്ചു. മുല്ലപ്പെരിയാര്‍ ഡാമിന്റെ പരമാവധി ജലനിരപ്പ് 136 അടിയായി നിജപ്പെട്ധുി. ഇതിനെ ചോദ്യം ചെയ്താമ്  തമിഴ്നാട് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചതും കേസ് തുറന്ന് കിട്ടിയതും.
സ്വതന്ത്യ്ധ്രിന് മുമ്പ് ഉയര്‍ന്ന തര്‍ക്ക്ധില്‍ മാത്രമാണ് തിരുവിതാംകൂറിന് അനുകൂലമായി വിധി വന്നിട്ടുള്ളത്. കരാറിന് വിരുദ്ധമായി ജലസേചന്ധിന്നല്‍കിയ ജലം ഉപയോഗിച്ച് വൈദ്യുതഇ ഉല്‍പാദിപ്പിച്ചതിനെയാണ് അന്ന് ചോദ്യം ചെയ്ത്. കരാര്‍ പ്രകാരം അമ്പയാറായി നിയോഗിക്കപ്പെട്ട കല്‍ക്ക്ധാ ഹൈക്കോടതി ജഡ്ജിയായിരുന്ന സര്‍ നളിനി രഞ്ജന്‍ ചാറ്റര്‍ജി 1941 മെയ് 21^ന്  പുറപ്പെടുവിച്ച വിധിയില്‍  പെരിയാര്‍ പാട്ട കരാര്‍ അനുസരിച്ച് ജലസേചന്ധിന് നല്‍കിയ ജലം മറ്റൊരു ആവശ്യ്ധിന് ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചു.  അമ്പയര്‍ മുമ്പാകെ തിരുവിതാംകൂറിന് വേണ്ടി വാദിച്ചത് സര്‍ സി.പി. രാമസ്വാമി അയ്യരാണ്. ജലസേചന്ധിന് വേണ്ടി നല്‍കിയ വെള്ളം കുടിക്കാന്‍ പോലും അവകാശമില്ലെന്ന്, വൈദ്യുത ഉല്‍പ്പാദന്ധ എതിര്ധ്‍ സര്‍ സി.പി വാദിച്ചു.