Pages

23 June 2012

അട്ടപ്പാടി; തമിഴ്നാട് വാദം 1969ലെ കരാറിന് വിരുദ്ധം




 അട്ടപ്പാടി മേഖലയിലെ ജലക്ഷാമം നേരിടാന്‍ ശിരുവാണി പുഴയില്‍ അണക്കെട്ട് നിര്‍മ്മിക്കുന്നതിന് എതിരെയുള്ള തമിഴ്നാട് മുഖമന്ത്രി ജയലളിതയുടെ നിലപാട് 1969ലെ കേരള^തമിഴ്നാട് കരാറിന് വിരുദ്ധം. 1969 മെയ് 10ന് തിരുവനന്തപുര്ധ് കേന്ദ്ര ജലസേചന^വൈദ്യുതി മന്ത്രിയുടെ സാന്നിദ്ധ്യ്ധില്‍ ചേര്‍ന്ന കേരള,തമിഴ്നാട് മുഖ്യമന്ത്രിമാരുടെ യോഗമാണ് ശിരുവാണി ജലം പങ്കിടുന്നതിനെ കുറിച്ച് തീരുമാനമെട്ധ്ു.
കോയമ്പ്ധൂര്‍ മേഖലയിലേക്ക് ഭവാനി നദിതട്ധിലെ ശിരുവാണി പുഴയില്‍ നിന്ന് 1.3 ടി.എം.സി വെള്ളം നല്‍കാനും ഇതിനായി ശിരുവാണിയില്‍ അണക്കെട്ട് നിര്‍മിക്കാനും അന്ന് തീരുമാനിച്ചു. ശിരുവാണി ജലസംഭരണിയുടെ നിര്‍മ്മാണം പൂര്ധ്‍ികരിച്ച ശേഷം അട്ടപ്പാടി താഴ്വരയുടെ ജലസേചന്ധിനായി 2.5 ടി.എം.സി വെള്ളം ഉപയോഗിക്കാനും അന്ന്ധ കരാറില്‍ പറയുന്നു. ഇതിനായി അട്ടപ്പാടി ജലസേചന പദ്ധതി കേരളം തയ്യാറാക്കിയതോടെ തമിഴ്നാട് എതിര്‍പ്പുമായി രംഗ്ധ് വരികയായിരുന്നു. ശിരുവാണിയില്‍ നിന്ന് 1.3 ടി.എം.സി വെള്ളമാണ് കോയമ്പ്ധൂര്‍ മേഖലക്കായി അനുവദിച്ചതെങ്കിലും തമിഴ്നാട് ഇതിന്റെ ഇരട്ടിയിലേറെ വെള്ളം കൊണ്ട് പോകുന്നു. ശിരുവാണി വെള്ളം കുപ്പിയിലാക്കി വാണിജ്യാടിസ്ഥാന്ധില്‍ വില്‍പന നട്ധുന്നത് തടയാനും കേരള്ധിന് കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് കാവേരി തര്‍ക്ക്ധില്‍ അട്ടപ്പാടി ജലസേചന പദ്ധതിതെ തമിഴ്നാട് എ്ധിച്ചത്.  അട്ടപ്പാടി ജലസേചന പദ്ധതിക്കായി 2.87 ടി.എം.സി വെള്ളമാണ് കാവേരി ട്രൈബ്യൂണല്‍ അനുവദിച്ചത്.പക്ഷെ, ഈ അവാര്‍ഡ് ഇനിയും നിലവില്‍ വന്നിട്ടില്ല. കേരളവും കര്‍ണാടകയും അവാര്‍ഡിനെ ചോദ്യം ചെയ്ത് സുപ്രിം കോടതിയില്‍ ഹരജി  നല്‍കിയിട്ടുണ്ട്. ഇതോടെ, കാവേരി ട്രൈബ്യൂണല്‍ അവാര്‍ഡിന് വിരുദ്ധമായി കേരളം അണക്കെട്ട് നിര്‍മ്മിക്കുന്നുവെന്ന ജയലളിതയുടെ വാദവും നിലനില്‍ക്കില്ല.
അട്ടപ്പാടി ജലസേചന പദ്ധതിനടപ്പാക്കിയാല്‍ 4900 ഹെക്ടര്‍ പ്രദേശ്ധ് ജലസേചനം നട്ധാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടുന്നു. ആദിവാസി മേഖലയായ അട്ടപ്പാടിയിശല്‍ എല്ലാ പഞ്ചായ്ധിലും കുടിവെള്ളമ്ധിെക്കാനും മൂന്ന് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനും കഴിയും. ഇപ്പോള്‍ തമിഴ്നാടിന് നല്‍കി വരുന്ന വെള്ള്ധിന്റെ അളവില്‍ ഒരു കുറവും വരില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
ഇതേസമയം, കഴിഞ്ഞ നൂറ്റാണ്ടില്‍ ശിരുവാണി ജലം കോയമ്പ്ധൂരിലേക്ക് തിരിച്ച് വിടാന്‍ ശ്രമം നടന്നപ്പോള്‍ തന്നെ അതിനെഅന്ന് എതിര്ധ്‍ിരുന്നതായി പറയുന്നു.
 അന്ന് ഈ പ്രദേശം മദിരാശിയുടെ ഭാഗമായ മലബാറില്‍ ആയിരുന്നു. ശിരുവാണിയിലെ ഇപ്പോഴ്ധ അണക്കെട്ടിന് കുറച്ചകലെയായി മേസനറി ഡാം നിര്‍മ്മിച്ച് ജലം കോയമ്പ്ധൂരിലേക്ക് തിരിച്ച് വിടാന്‍ 1915 ഫെബ്രുവരിയില്‍ ശ്രമം തുടങ്ങി. എന്നാല്‍ സമീപ്ധ ഗ്രാമങ്ങളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണത്രെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞില്ല. ജലമത്രയും കോയമ്പ്ധൂരിലേക്ക് ഒഴുക്കുന്നതോടെ ഗ്രാമങ്ങള്‍ വരള്‍ച്ചയിലാകുമെന്ന ആശങ്കയാണ് അന്ന് ഉയര്‍ന്നത്. 1927ലാണ് അണക്കെട്ടിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞത്. അന്ന്ധ ചെറിയ അണക്കെട്ടിന് നിയമസാധുത നല്‍കി തമിഴ്നാടിന്റെ ചെലവില്‍ കേരളം അണക്കെട്ട് നിര്‍മ്മിക്കണമെന്ന് കരാര്‍ ഒപ്പിട്ടത് 1969ലും.തമിഴ്നാടിന് സൌജന്യമായാണ് ശിരുവാണി ്വള്ളം നല്‍കുന്നത്. ജലസംഭരണി സ്ഥിതി ചെയ്യുന്ന ഭൂമിയുടെ പാട്ടം മാത്രമാണ് കേരള്ധിന് ലഭിക്കുന്നത്. ഇതിനിടെയാണ് അട്ടപ്പാടിയെ വരള്‍ച്ചയില്‍ നിന്ന് രക്ഷിക്കാനുള്ള പദ്ധതിക്കെതിരായ തമിഴ്നാട് നീക്കം.

No comments:

Post a Comment